പോസ്റ്റുകള്‍

cemetery ghost എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

illuminati skull-chapter 3

ഇമേജ്
Chapter 3 An old model Benz car drove through Aroor road and turned towards Cherthala.. In between, looking behind through the rear-view mirror, JJ drove. After parking near Thanneermukkam Bus Stand, JJ walked through the street.. Making sure, no one is following him.. Walked to the old resort.. After security sees through the torch light, he opens the gate.. JJ entered and moved towards the private boat jetty.. Tearing apart the darkness, blew down a speed boat onto the lake… After the boat was towed to the half-island, JJ walked through the mud that was thigh high.. From the mobile torch, he watched his steps through the fish and reptiles. As he reached inside the island, sounds of flickering wings of birds can be heard. They flew away from the branches of trees. After waiting for the noises to stop, he walked towards the raspberries.. Took a small hand crawler that was fixed near the belt. Within seconds a hole was formed. After closing the hole, walked to a nearby tree. Took a s...

ആരാണ് ബ്ളാക്ക് മാൻ?, ഇതുവരെ പിടിച്ചവർ അപ്പോൾ

ഇമേജ്
കേരളത്തിൽ ഏതു മൂലയിലെയും ആളുകവെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാനനുവദിക്കാതെ പേടിപ്പിച്ച ഒരു പേര്– ബ്ളാക്ക്മാൻ. മിക്കവാറും ഗ്രാമങ്ങളിൽ ബ്ളാക്ക്മാൻ ബാധയുണ്ടായി. വാതിലിൽ തട്ടി വിളിക്കുക, കറുത്ത വസ്ത്രം, തിളങ്ങുന്ന കണ്ണുകൾ, കൊമ്പുകൾ?, കൂർത്ത പല്ല്.. പറക്കും!..എന്റമ്മോ..എന്തൊക്കെ കഥകൾ. ലോക്കൽ കള്ളൻമാർ ഈ ബ്ളാക്ക്മാനെ മുതലെടുത്തു. പലരെയും പിടികൂടി. ഹെൽബോയ് സിനിമ സൈ്റ്റൈൽ‌ മുഖംമൂടി വച്ചവനേയും തിളങ്ങുന്ന കോൺടാക്ട് ലെൻസ് വച്ചവനെയുമൊക്കെ അകത്താക്കി. പക്ഷേ പലയിടത്തും പിന്നെയും ബ്ളാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. Blackman is a name that frightens people in every corner of Kerala without even letting them go out to urinate. Blackman was found in most villages. Knocking on the door, black clothes, glowing eyes, horns ?, sharp teeth .. flying! Local thieves took advantage of this blackman. Many were arrested. Hellboy movie style: masked man wearing shiny contact lens. But Blackman reappeared in many places. Blackman may be like the alien sightings in foreign countries. Any shadow that turns dark in the f...

ആകാശഗംഗ- വിനയൻ - മലയാളചലച്ചിത്രം

ഇമേജ്
1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രമാണ് ആകാശഗംഗ.വിനയൻ സംവിധാനം,ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. കഥാ വർഷങ്ങൾക്കുമുമ്പ്, മാണിക്യശ്ശേരി കുടുംബത്തിലെ അംഗമായ ദേവൻ (മധുപാൽ) ഗംഗ (മയൂരി) എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് അറിയുമ്പോൾ ദേവാന്റെ പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്നു. ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ ( മയൂരി ) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി  ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്.  വർഷങ്ങൾക്കു ശേഷം ഡെയ്സ ) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ(ആണി ഊരി) യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി  മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം

തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ട്, കൈയ്യിൽ പഴയ ഒരു വിളക്കും..– ഡ്രാക്കുള ആറാം ഭാഗം–chapter-6

ഇമേജ്
  അതേ രീതിയിൽ നിശബ്ദനായി ഞാൻ നിന്നു, വേറെന്തു ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. സമയം പോയിക്കൊണ്ടിരുന്നു. സംശയവും പേടിയും എന്നെ ചൂഴ്ന്നു വന്നു. ഒരു വിദേശിക്കു സ്ഥലം വിൽപ്പനയ്ക്കായി നിയമ സഹായം നൽകാൻ പുറപ്പെട്ട സോളിസിറ്റർ ക്ളെർക്കിന്റെ ജീവിതത്തിൽ ഈ അനുഭവങ്ങളുണ്ടാകുമായിരിക്കുമോ?.  സോളിസിറ്റർ ക്ളർക്ക് എന്നത് മീന ഇഷ്ടപ്പെട്ടിരുന്നില്ല. സോളിസിറ്റർ. എന്റെ പരീക്ഷ ജയിച്ചതായുള്ള അറിയിപ്പ് പുറപ്പെടും മുൻപ് ലഭിച്ചിരുന്നു. ഞാനിപ്പോൾ ഒരു പൂർണ്ണമായ സോളിസിറ്ററാണ്. ഞാൻ കൈയ്യിൽ പിച്ചി ഉറങ്ങുവല്ലെന്നു പരിശോധിച്ചു നോക്കി. ഭീതി സ്വപ്നം പോലെ തോന്നി എല്ലാം. ആകെ ചെയ്യാനുള്ളത് കാത്തു നിൽക്കുകയെന്നുള്ളത് മാത്രമാണ്. ഞാൻ രാവിലെയാകാൻ കാത്തിരുന്നു.  ഒരു വലിയ കാലൊച്ച വാതിലിനു പിന്നിൽ മുഴങ്ങിക്കേട്ടു. ചങ്ങലയുടെ ശബ്ദം പിന്നിലായി മുഴങ്ങിക്കേട്ടു.   നീങ്ങുന്ന ബോൾട്ടിന്റെ ശബ്ദം പിറകിലായി കേട്ടു. താക്കോൽ തിരിയുന്ന ശബ്ദവും മുഴങ്ങി, ആ കതക് പിന്നിലേക്കു തുറന്നു മാറി.  അവിടെ ഒരു വയോവൃദ്ധൻ നിന്നിരുന്നു. വെള്ള മീശയും ക്ളീൻ ഷേവ് ചെയ്ത താടിയും.  തല മുതൽ കാൽവരെ മൂടുന്ന കറുപ്പ് കോട്ടയാൾ ധരിച്ചിരുന്...

ഭയാനകമായ കോട്ട വാതില്‍ക്കൽ ഒരു കാത്തു നിൽപ്പ്, ചെന്നായ്ക്കളുടെ അലർച്ച ചുറ്റും..

ഇമേജ്
ഒരിക്കൽ ഒരു വിചിത്രമായ പ്രതിഭാസം എനിക്കു അനുഭവപ്പെട്ടു. അവൻ , ആ ഡ്രൈവർ എനിക്കും തീജ്വാലയ്ക്കുമിടയിൽ നിൽക്കുമ്പോൾ അവന്റെ ശരീരം അതിനെ മറയ്ക്കുന്നതായി കാണാനായില്ല, ആ പ്രകാശം തടസ്സങ്ങളില്ലാതെ എനിക്കു കാണാനായി. എന്റെ കണ്ണുകൾ എന്നെ വഞ്ചിച്ചുവെന്ന് ഞാൻ മനസ്സിലാക്കി. പിന്നെ കുറേ നേരത്തേക്ക് നീല ജ്വാലകളൊന്നും ഉണ്ടായിരുന്നില്ല.   ഞങ്ങൾ ചുറ്റുമുള്ള ചെന്നായ്ക്കളുടെ അലർച്ചയുടെ അകമ്പടിയോടെ, ഇരുട്ടിലൂടെ സഞ്ചരിച്ചു, ചലിക്കുന്ന ഒരു വൃത്തം പിന്തുടരുന്നത് പോലെ ആ അലർച്ച പിന്നാലെ എത്തി. ഒരു തവണ ഡ്രൈവർ കൂടുതൽ നേരം വാഹനം വിട്ടിട്ടു പോയി. അയാളുടെം അഭാവത്തിൽ കുതിരകൾ എന്നത്തേക്കാളും മോശമായി വിറയ്ക്കാനും വിയർക്കാനും തുടങ്ങി. ചെന്നായ്ക്കളുടെ അലർച്ച പൂർണ്ണമായും ഇല്ലാതായതിനാൽ എനിക്കതിനു ഒരു കാരണവും കാണാൻ കഴിഞ്ഞില്ല. പക്ഷേ ചന്ദ്രന്റെ പ്രകാശം ചുറ്റും പരന്നപ്പോൾ നിരവധി ചെന്നായ്ക്കളുടെ കൂട്ടത്തെ കണ്ടു.  വെളുത്ത പല്ലുകളും ചുവന്ന നാവുകളും കണ്ടു. എനിക്ക് വീണ്ടും കാണാനായപ്പോൾ ഡ്രൈവർ കാലെച്ചിലേക്ക് കയറുകയായിരുന്നു, ചെന്നായ്ക്കൾ അപ്രത്യക്ഷമായി. ഇതെല്ലാം വളരെ വിചിത്രവും വിചിത്രവുമായിരുന്നു, ഭയങ്കരമായ ഒര...

സെമിത്തേരിയിലെ പ്രേതം- െപൺകുട്ടിയുടെ മൃതദേഹം സെമിത്തേരിയിൽനിന്ന് അപ്രത്യക്ഷമായ വാർത്ത

ഇമേജ്
ബോർഡ് പിന്നിൽ വരത്തക്ക നിലയിൽ രാഘവേന്ദ്ര ലാപ്ടോപ് ക്യാമറ സെറ്റ് ചെയ്തു-സ്കൈപ്പ് കോൾ.പുറത്ത് ഒരു വാഹനം തിരിയുന്നത് രാഘവേന്ദ്ര കണ്ണാടിച്ചില്ലിലൂടെ കണ്ടു. കൈയ്യിൽ ഗ്ളൗസിട്ട് അയാൾ ഇറങ്ങിച്ചെന്നു.bകാർ നിർത്തി ജോർജ്ജ് പുറത്തേക്കിറങ്ങി. മുടിയും താടിയും വളർത്തി പ്രാകൃതരൂപമായിരുന്നു അയാൾ.... മീശയും താടിയും ചെയിൻ സ്മോക്കറെന്നപോലെ ചെമ്പിച്ചിരുന്നു.പുറത്തെ ലൈറ്റ് രാഘവേന്ദ്ര ഓഫ് ചെയ്തു..കാർ സമീപത്തെ ചെറിയ ഷെഡ്ഡിലിക്ക് ജോർജ് ഓടിച്ചു കയറ്റി.ഇരുവരും ചേർന്ന് കാറിന്റെ പിന്നിൽ നിന്ന് ഒരു പോളീത്തീൻ കവർ താങ്ങിയെടുത്തു....കയർകൊണ്ട് ആ കവർ വരിഞ്ഞ് മുറുക്കിയിരുന്നു.... . പൂർണ്ണ സജ്ജമായ ഓപ്പറേഷൻ ടേബിളിൽ ഒരു സ്ത്രീയുടെ നഗ്ന മൃതദേഹം കിടന്നു....അടുത്തുതന്നെ ഒരുപാട് സർജിക്കൽ ഉപകരണങ്ങളും, ജോർജ്ജ് ആ ശരീരം കണ്ണിമയനക്കാതെ നോക്കിനിന്നു..ഡോക്ടർ......ഉപകരണങ്ങൾ തിരിയുകയായിരുന്ന രാഘവേന്ദ്ര തിരിഞ്ഞുനോക്കി.ഐ വാണ്ട് ദാറ്റ് റിംഗ്!! ശവശരീരത്തിന്റെ കൈയ്യിൽ വിലയേറിയ ഒരു ഡയമണ്ട് റിംഗ് ധരിച്ചിരുന്നു. ഡോക്ടർ മരവിച്ച വിരലിൽ പിടിച്ച് ഊരാൻ ശ്രമിച്ചു.... വിരലിൽ ഇറുക്കത്തിൽ അമർന്ന നിലയിലായിരുന്നു മോതിരം...വാസലിൻ ടിന്നെടുക്കാനായി പോയിട...