പോസ്റ്റുകള്‍

ghost story എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

illuminati skull-chapter 3

ഇമേജ്
Chapter 3 An old model Benz car drove through Aroor road and turned towards Cherthala.. In between, looking behind through the rear-view mirror, JJ drove. After parking near Thanneermukkam Bus Stand, JJ walked through the street.. Making sure, no one is following him.. Walked to the old resort.. After security sees through the torch light, he opens the gate.. JJ entered and moved towards the private boat jetty.. Tearing apart the darkness, blew down a speed boat onto the lake… After the boat was towed to the half-island, JJ walked through the mud that was thigh high.. From the mobile torch, he watched his steps through the fish and reptiles. As he reached inside the island, sounds of flickering wings of birds can be heard. They flew away from the branches of trees. After waiting for the noises to stop, he walked towards the raspberries.. Took a small hand crawler that was fixed near the belt. Within seconds a hole was formed. After closing the hole, walked to a nearby tree. Took a s...

Illuminati skull- Chapter 2

ഇമേജ്
Chapter 2 Holding a mike and looking into the channel camera, the anchor spoke.. We now heard the experience of an anthropology scientist Dr. Jeevan Job from an unordinary plane crash. He is world-renowned as the only person who keeps contact with the Sentinel Island.. The next episode, we will talk about the island experiences of Jeevan Job.. Deepa Keermikar.. Signing off… Interview finished and when the channel team stepped out, Jeevan walked towards the library.. It wasn’t just a library, it was a small research center. When there is no college, the Doctor spends his majority of the time in this library.. Switched off the lights after sliding the curtains.. After pressing the laptop with a finger, a hologram appeared at the center of the room. Any figures from the laptop screen can be projected anywhere in a hologram manner, using HM auto direction… Jeevan walked towards the figure, that projected at the middle of the room. The room was filled with the audio sounds of the curato...

തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്.

ഇമേജ്
  കടൽത്തിരയെണ്ണിയയാൾ നിൽക്കുമ്പോൾ, പിന്നിൽ നിന്നും അവൾ ഓടിയെത്തി തിരയിലേക്കിറങ്ങി. പെട്ടെന്നയാളൊന്നു ഞെട്ടി. തിരകൾക്കിടയിൽ ഈ അസമയത്ത് ഓടിക്കളിക്കുന്നൊരു പൊട്ടിപ്പെണ്ണ്. കടലും തിരയും തീരവും ഇരുവരുടെയും വെളുത്ത വസ്ത്രങ്ങളും ഉജ്ജ്വലമായൊരു നീല വെളിച്ചത്തിൽ തിളങ്ങി. അയാള്‍ ആ നീരാട്ട് കണ്ട് മണൽപരപ്പിലിരുന്നു. അയാളുടെ നേരേ അവൾ വെള്ളത്തുള്ളികൾ തെറുപ്പിച്ചു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അവൾ അയാളുടെ സമീപത്തുകൂടി ഗമയിൽ നടന്നു സമീപത്തെ പൊൻമരക്കാട്ടിലേക്കു പോയി. ചുറ്റുപാടും നോക്കിയ ശേഷം അയാൾ പിന്നാലെ ചെന്നു, നഗ്നമായ ചുമലാണ് കണ്ടത്. പനങ്കുലപോലെയുള്ള മുടിയിലൂടെ ജലകണം ഇറ്റുവീഴുന്നു. കടഞ്ഞെടുത്തുപോലുള്ള പുറവടിവിലൂടെ ആ ജലപാതം തഴേക്കൊഴുകുന്നു. കൊഴുത്ത കണങ്കാലിലും ചുമലിലും അയാളുടെ കണ്ണുകൾ അരിച്ചരിച്ചു നടന്നു. അയാൾ പതുക്കെ അടുത്തേക്കെത്തി അവളുടെ ഇരുചുമലുകളിലും പിടിച്ചു ശരീരത്തേക്കു ചേർത്തു പിടിച്ചു. അവളുടെ ശരീരത്തിനു ഉപ്പിന്റെ ഗന്ധവും ശീതക്കാറ്റിന്റെ തണുവുമായിരുന്നു, അയാൾ തന്റെ താടിരോമങ്ങളവളുടെ കഴുത്തിൽ ഉരസി . അവൾ കൈ പിന്നിലേക്കിട്ടു അയാളുടെ കഴുത്തിലൂടെ വട്ടംപിടിച്ചു. ഇറുക്കിപിടുത്തതോടെ അവൾ തിരിഞ്ഞു. പു...

"പനയന്നാർക്കാവിലെ യക്ഷി"-chapter3

ഇമേജ്
 "പനയന്നാർക്കാവിലെ യക്ഷി"-1 "പനയന്നാർക്കാവിലെ യക്ഷി"-2 ആ സമയം വാൽസല്യത്തോടുകൂടി അവർ, യക്ഷിയുടെ തലമുടി ഭംഗിയായി കെട്ടിക്കുന്നതിനായി ചീർപ്പെടുത്തു ചീകി. അപ്പോൾ എന്തോ തടഞ്ഞതായി തോന്നുകയാൽ അവർ സൂക്ഷിച്ചു നോക്കുകയും യക്ഷിയുടെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നതായി കാണുകയും ചെയ്തു.  ഉടനെ വൃദ്ധ, "അയ്യോ മകളെ, ഇതാ നിന്റെ തലയിൽ ഒരിരുമ്പാണി തറച്ചിരിക്കുന്നു. ഇതെങ്ങനെ വന്നു? കഷ്ടംതന്നെ" എന്നു പറഞ്ഞ് ആ ആണി വലിച്ചൂരി. തൽക്ഷണം യക്ഷി പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും അദൃശ്യമായി ഭവിക്കുകയും ചെയ്തു.  വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് അടുക്കൽ ഇരുന്നിരുന്നവൾ പെട്ടെന്ന് അദൃശ്യയായിത്തീർന്നപ്പോൾ വൃദ്ധ വല്ലാതെ പരിഭ്രമിച്ചു കത്തനാരുടെ അടുക്കൽചെന്നു വിവരം പറഞ്ഞു.  തലയിൽ തറച്ചിരുന്ന ആണി ഊരിക്കളഞ്ഞു എന്നു കേട്ടപ്പോൾ, എന്നാൽ കാര്യം തെറ്റി എന്നു പറഞ്ഞിട്ട് കത്തനാരും പിന്നാലെ പുറപ്പെട്ടു. ചില ലക്ഷണങ്ങൾകൊണ്ട് യക്ഷി വടക്കോട്ടാണ് പോയതെന്നറിഞ്ഞു കത്തനാരും വടക്കോട്ടുതന്നനടന്നു.  കുറച്ചുദൂരം ചെന്നപ്പോൾ യക്ഷി അതിവേഗത്തിൽ നടന്നുപോകുന്നതു കത്തനാർ കണ്ടു. കൂടെ എത്തണമെന്നു വിചാരിച്ചു കത്തനാരും ക്ഷണത്തിൽ നടന്നു....

"പനയന്നാർക്കാവിലെ യക്ഷി"- 2

ഇമേജ്
"പനയന്നാർക്കാവിലെ യക്ഷി"-1  കത്തനാർ ആ സ്ഥലത്തു ചെന്നപ്പോഴും യക്ഷി മേൽപറഞ്ഞ വേ‌ഷത്തിൽ വഴിയിൽത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ചെന്നപ്പോൾ യക്ഷി പതിവുപോലെ പുഞ്ചിരിച്ചുകൊണ്ട്, "ഒന്നു മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു ചോദിച്ചു.  അതുകേട്ടു കത്തനാർ സന്തോ‌ഷത്തോടുകൂടി "തരാമല്ലോ" എന്നു പറഞ്ഞിട്ടു കുറച്ചു ചുണ്ണാമ്പെടുത്ത് ഒരിരുമ്പാണിമേൽ വച്ചു നീട്ടിക്കൊടുത്തു.   അതു മേടിക്കാൻ യക്ഷി സ്വല്പം മടിച്ചു. ഏങ്കിലും മേടിച്ചു. അതോടുകൂടി യക്ഷി കത്തനാരുടെ ബന്ധനത്തിലകപ്പെടുകയും അവൾക്ക് ഒന്നിനും ശക്തിയില്ലാതായിത്തീരുകയും ചെയ്തു. ചുണ്ണാമ്പോടുകൂടി ആ ഇരുമ്പാണി കൈയിൽ കൊടുത്തു എന്നാണ് യക്ഷിക്കു തോന്നിയത്. എന്നാൽ കത്തനാർ ഒരു മന്ത്രം ജപിച്ച് ആ ആണി അവളുടെ ശിരസ്സിൽ തറയ്ക്കുകയാണ് ചെയ്തത്. ആ വാസ്തവവും യക്ഷി അറിഞ്ഞില്ല.   ചുണ്ണാമ്പ് കൊടുത്തിട്ട് ഉടനെ കത്തനാർ നടന്നുതുടങ്ങി. ഒരു ദാസിയെപ്പോലെ യക്ഷിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. അങ്ങനെ നടന്നും ഇടയ്ക്ക് ചില സ്ഥലങ്ങളിലും താമസിച്ചും നാലഞ്ചു ദിവസംകൊണ്ട് അവർ കായംകുളത്തു വന്നു ചേർന്നു.  അവിടെ കത്തനാർക്കു പരിചയമുള്ള ഒരു വീടുണ്ടായിരുന...

"പനയന്നാർക്കാവിലെ യക്ഷി"

ഇമേജ്
കറുത്തവാവ്, വെള്ളിയാഴച ഇങ്ങനെയുള്ള ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും ചിലർ ആ യക്ഷിയെ സുന്ദരിയായ സ്ത്രീയുടെ രൂപത്തിലും കത്തുന്ന തീയായിട്ടും മറ്റും ഇപ്പോഴും ചില കാലങ്ങളിൽ കാണാറുണ്ടെന്നാണ് കേൾവി. അവിടെയുള്ള ഭദ്രകാളീക്ഷേത്രത്തെ പ്രധാനമാക്കിപ്പറയുമ്പോൾ ജനങ്ങൾ ആ യക്ഷിയെ "പനയന്നാർക്കാവിലെ യക്ഷി"യെന്നും ദേശപ്പേരിനെ അടിസ്ഥാനപ്പെടുത്തിപ്പറയുമ്പോൾ "പരുമലയക്ഷി" എന്നും പറഞ്ഞുവരുന്നു.   പണ്ടു തിരുവനന്തപുരത്തുനിന്ന് പത്മനാഭപുരത്തേക്കു പോകുന്ന വഴിക്കു കുറെയിട മനു‌ഷ്യവാസമില്ലാതെ വെറും കാടായിക്കിടന്നിരുന്നു. എങ്കിലും തിരുവനന്തപുരത്തുനിന്നു കിഴക്കോട്ടു പോകാനും കിഴക്കുള്ള വർക്കു തിരുവനന്തപുരത്തും മറ്റും വരാനും വേറെ വഴിയില്ലാതിരുന്ന തിനാൽ ജനങ്ങൾ അക്കാലത്തു സാധാരണമായി സഞ്ചരിച്ചിരുന്നത് ആ കാട്ടുവഴിയേതന്നെയായിരുന്നു.   ആ കാട്ടിൽ ഒരിക്കൽ ഒരു യക്ഷി വന്നുകൂടി. ആ യക്ഷി പകൽസമയത്തും സർവ്വാംഗസുന്ദരിയും യുവതിയുമായ ഒരു വേശ്യസ്ത്രീയുടെ വേ‌ഷം ധരിച്ച് ആ വഴിയിൽച്ചെന്നു നിൽക്കും. അ വഴിയേ പോക്കുന്നവരോട് ആദ്യംതന്നെ "ഒരിക്കൽ മുറുക്കാൻ ചുണ്ണാമ്പു തരാമോ?" എന്നു സസ്മിതം ചോദിക്കും. ചുണ്ണാമ്പു ക...

3 പ്രേതാനുഭവങ്ങൾ, വിശ്വിസിക്കുമോ നിങ്ങളിത്...

ഇമേജ്
 Ghost Stories is a 2017 British anthology horror film written and directed by Jeremy Dyson and Andy Nyman, based on their 2010 stage play of the same name 1979 -ൽ ഫിലിപ്പ് ഗുഡ്മാന്റെ കർശനമായ ജൂത പിതാവ് ഒരു ഏഷ്യൻ വ്യക്തിയുമായി ഡേറ്റിംഗിനെച്ചൊല്ലി തന്റെ സഹോദരിയെ കുടുംബത്തിൽ നിന്ന് പുറത്താക്കി. പ്രായപൂർത്തിയായപ്പോൾ, ഗുഡ്മാൻ ഏകാന്തനും അവിവാഹിതനുമാണ്; അദ്ദേഹം ഒരു പ്രശസ്ത പ്രൊഫസറും ടെലിവിഷൻ അവതാരകനുമാണ്, അദ്ദേഹത്തിന്റെ പരിപാടി അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.                                                                                                                                                 ...

ഒരു കുടുംബത്തിൽ നടക്കുന്ന അസാധാരണ മരണങ്ങളുടെ പിന്നിലെ ദുരൂഹത – പ്രീസ്റ്റ്– മമ്മൂട്ടി

ഇമേജ്
  നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 2021-ലെ മലയാള ഭാഷാ ഹൊറർ മിസ്റ്ററി ചിത്രമാണ് പ്രീസ്റ്റ്, മമ്മൂട്ടിയുടെയും മഞ്ജു വാര്യരുടെയും കരിയറിലെ ഒരുമിച്ചുള്ള ആദ്യ ചിത്രം. ഒരു കുടുംബത്തിൽ നടക്കുന്ന അസാധാരണ മരണങ്ങളുടെ പിന്നിലെ ദുരൂഹത അന്വേഷിക്കാനാണ് ഫാദർ ബെനഡിക്റ്റ് എന്ന മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. ആ മരണങ്ങളുടെ പിറകെ പോയ ബെനഡിക്റ്റിന് കുറ്റകൃത്യങ്ങളെ കൂടാതെ അസാധാരണ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. സമ്പന്നനായ ആലാട്ട് കുടുംബത്തിലെ ആത്മഹത്യകളെക്കുറിച്ച് അന്വേഷിക്കാൻ ദിയ എന്ന പെൺകുട്ടി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.ദിയ എന്ന പെൺകുട്ടി അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. എലിസബത്ത് ആലത്ത് മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്ന അംഗം;  പിതാവ് ബെനഡിക്റ്റും ഒരു പോലീസ് ഉദ്യോഗസ്ഥനും അടുത്ത ദിവസം അവളെ കാണാനും ദുരൂഹമായ ആത്മഹത്യകളെക്കുറിച്ച് അന്വേഷിക്കാനും ഒരു അപ്പോയിന്റ്മെന്റ് നിശ്ചയിക്കുന്നു. എന്നിരുന്നാലും, അവൾ രാത്രിയിൽ ആത്മഹത്യ ചെയ്യുന്നു. എലിസബത്തിനൊപ്പമുണ്ടായിരുന്ന ഒരേയൊരു വ്യക്തി അമേയ ഗബ്രിയേൽ, 11 വയസ്സുള്ള ഒരു അനാഥ പെൺകുട്ടി,  ആ പെൺകുട്ടി അനാഥാലയത്തിൽ നിന്ന് ഓടിപ്പോകുകയായിരുന്നു. അമേയയെ രക്...

ഹീൽസ്– അധ്യായം– 1

ഇമേജ്
വീർ സവർക്കർ എയർപോർട്ട്,  ആകാശത്ത് മേഘങ്ങൾ ഘനീഭവിച്ചു നിന്നു.   കാറ്റ് ചീറിയടിച്ചു കൊണ്ടിരിക്കുന്നു.  7 മണിയായപ്പോൾത്തന്നെ കനത്ത അന്ധകാരത്തിലാണ് പ്രദേശം.  സൈക്ളോൺ മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുന്നു. ലാന്‍ഡ് ചെയ്ത വിമാനങ്ങള്‍ ഏപ്രണില്‍ നിശ്ചിത അകലങ്ങളിൽ കിടക്കുന്നു.  എയർ ട്രാഫിക് കൺ‌ട്രോളിൽ ജെഫ് അലസമായി ഇരുന്നു.ലേയ്സ് പാക്കറ്റുകള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.  പെട്ടെന്നാണ് മോണിറ്ററിംഗ് യൂണിറ്റിൽ ഒരു പ്രകാശം  പ്രത്യക്ഷപ്പെട്ടത്.. അവ്യക്തമായ മുരളലുകൾ.. പെട്ടെന്ന് സ്പീക്കറിൽ ഒരു സഹായ വിളി ഉയർന്നു...മേയ് ഡേ..മേയ് ഡേ.... റൺവേയിലേക്ക്  വിമാനം ക്രാഷ് ലാൻഡ് ചെയ്തു..റൺവേയിൽ തീപ്പൊരി ചിതറി വശത്തേക്ക് വിമാനം തെന്നി മാറി.നിന്നു...ആംബുലൻസും ഫയർ ഫൈറ്റിങ് വാഹനവും ആ വിമാനത്തിനടുത്തേക്ക് കുതിച്ചു....മിനിറ്റുകൾക്കുള്ളിൽ ഒരു ആംബുലൻസ് എയർപോർട്ടിൽ നിന്നിറങ്ങി സൈനികാശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.. പിറ്റേന്നത്തെ പത്രത്തിൽ പ്രധാന വാർത്തയായിരുന്നത്. എയർപോർട്ടിൽ‌ ക്രാഷ് ലാന്‍ഡ് ചെയ്ത വിമാനം. അതേസമയം ആശുപത്രിയിൽ തിരക്കിട്ട ഒരു സർജറി നടക്കുക...

ഭീതിയും രതിയും പ്രണയവും– കലിക

ഇമേജ്
ഭീതിയും രതിയും പ്രണയവും സൗഹൃദവും ചതിയും എല്ലാം ചേർന്ന പെർഫെക്ട് മാന്ത്രിക നോവൽ. ഭീതി ജനക നോവലുകളുടെ തുടക്കം മോഹന ചന്ദ്രന്റെ കലികയിലൂടെയെന്ന് വേണമെങ്കിൽ പറയാം. പുസ്തകമായി പുറത്തിറങ്ങിയ കലിക ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഭീതിജനക മലയാളചലച്ചിത്രമായി. നാല് സുഹൃത്തുക്കള്‍,  ധീരനും എന്തിനും മുന്നിട്ടിറങ്ങുന്ന ജോസഫ്, വിവേകിയും വിജ്ഞാനിയുമായ സക്കറിയ, സദൻ, ജമാൽ ഇവർ‌ സദന്റെ കുടുംബ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന നിഗൂഡതകളുടെ ചുരുളഴിക്കാൻ പുറപ്പെടുന്നതാണ് കഥ. ജോസഫ് എന്ന പൊടിയൻ (സുകുമാരൻ ),ജബ്ബാർ (ബാലൻ കെ നായർ ),സദൻ (വേണു നാഗവള്ളി ), സക്കറിയ (ശ്രീ നാഥ് ) ഈ നാലു സുഹൃത്തുക്കളും സദന്റെ നാട്ടിലേക്കു യാത്രയാവുകയാണ്. ഒരു ഗ്രാമത്തിലെ അമ്മക്കാവ് എന്ന ചെറിയ ഒരു അമ്പലവും അതിനെ ചുറ്റിപ്പറ്റിയുള്ള യക്ഷി കഥകളും, എല്ലാം ചേർത്ത് അമ്മദൈവ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നു.  സക്കറിയക്കു സദന്റെ വീട്ടിൽ നിന്നും മന്ത്രങ്ങൾ എഴുതിയ ഓലകൾ ലഭിക്കുന്നു. അത് സംസ്കൃതത്തിൽ രചിച്ചതിനാൽ , ഭാഷ അറിയാവുന്നവരെ തിരക്കി അവർ വാസുവിന്റെ അടുക്കൽ എത...

വിചിത്രമായ ഒരു പെട്ടി - ഡിബുക്ക്| എസ്ര | Ezra Malayalam

ഇമേജ്
Ezra-ewish priest and scribe who played a central part in the reform of Judaism in the 5th or 4th century bc, continuing the work of Nehemiah and forbidding mixed marriages. ജയ് കെ.യുടെ സംവിധാനത്തിൽ 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് എസ്ര , പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ. രഞ്ജനെ (പൃഥ്വിരാജ്)ഒരു പ്രത്യേക പ്രോജക്ടിനായി കമ്പനി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അയക്കുന്നിടത്താണ് സിനിമയുടെ തുടക്കം. ......   രഞ്ജൻ മാത്യു - പ്രിയ എന്ന മിശ്രവിവാഹിതരായ ദമ്പതികൾ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നു. ഇന്റീരിയർ ഡിസൈൻ നന്നായി അറിയാവുന്ന പ്രിയ തന്റെ വീട് മോടിപിടിപ്പിക്കതിനു വേണ്ടി ആന്റിക്ക് വസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് ഒരു പെട്ടി വാങ്ങുന്നു. ഡിബുക്ക് എന്ന പെട്ടിയും അത് ഉണ്ടാക്കുന്ന നെഗറ്റീവ് എനര്‍ജിയുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.  എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്ര. 1941–ൽ മരിച്ച എസ്രയുടെ ആത്മാവ് 21–ാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യരിൽ കുടിയേറുന്നു... കൊച്ചിയിലെ അവസാന മലബാർ ജൂതന്റെ മരണത്തോടെയാണ് ചിത്രം ആര...

ആരാണ് ബ്ളാക്ക് മാൻ?, ഇതുവരെ പിടിച്ചവർ അപ്പോൾ

ഇമേജ്
കേരളത്തിൽ ഏതു മൂലയിലെയും ആളുകവെ മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാനനുവദിക്കാതെ പേടിപ്പിച്ച ഒരു പേര്– ബ്ളാക്ക്മാൻ. മിക്കവാറും ഗ്രാമങ്ങളിൽ ബ്ളാക്ക്മാൻ ബാധയുണ്ടായി. വാതിലിൽ തട്ടി വിളിക്കുക, കറുത്ത വസ്ത്രം, തിളങ്ങുന്ന കണ്ണുകൾ, കൊമ്പുകൾ?, കൂർത്ത പല്ല്.. പറക്കും!..എന്റമ്മോ..എന്തൊക്കെ കഥകൾ. ലോക്കൽ കള്ളൻമാർ ഈ ബ്ളാക്ക്മാനെ മുതലെടുത്തു. പലരെയും പിടികൂടി. ഹെൽബോയ് സിനിമ സൈ്റ്റൈൽ‌ മുഖംമൂടി വച്ചവനേയും തിളങ്ങുന്ന കോൺടാക്ട് ലെൻസ് വച്ചവനെയുമൊക്കെ അകത്താക്കി. പക്ഷേ പലയിടത്തും പിന്നെയും ബ്ളാക്ക്മാൻ പ്രത്യക്ഷപ്പെട്ടു. Blackman is a name that frightens people in every corner of Kerala without even letting them go out to urinate. Blackman was found in most villages. Knocking on the door, black clothes, glowing eyes, horns ?, sharp teeth .. flying! Local thieves took advantage of this blackman. Many were arrested. Hellboy movie style: masked man wearing shiny contact lens. But Blackman reappeared in many places. Blackman may be like the alien sightings in foreign countries. Any shadow that turns dark in the f...

മന്ദിര കോട്ടൈയിലെ പ്രേതം അഥവാ ഇന്ദ്രിയം

ഇമേജ്
ജോർജ് കിത്തു സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ഹൊറർ ചലച്ചിത്രമാണ് ഇന്ദ്രിയം. വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.  പ്രദർശനത്തിനെത്തിയതിനു ശേഷമുള്ള ആദ്യനാളുകളിൽ മികച്ച വരുമാനം നേടിയ ഈ ചിത്രം അക്കാലത്തെ വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.  ചിത്രത്തിലെ ഡി.ടി.എസ് ശബ്ദ സമ്പ്രദായത്തിന്റെ ഉപയോഗം ഏറെ പ്രശംസ നേടിയിരുന്നു. 2000 ഡിസംബറിൽ മന്ദിര കോട്ടൈ എന്ന പേരിൽ തമിഴിലേക്കു മൊഴിമാറ്റി ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുതുവന്‍ മല വന പ്രദേശത്തെ  ഒരു ബംഗ്ളാവിലേക്കു ഒരു കൂട്ടം വിദ്യാർഥികൾ‌ യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ തുടക്കം. തൃപ്പങ്ങോട്ട് കൊട്ടാരത്തോട് പക പോക്കാൻ കാത്തിരിക്കുന്ന നീലിയുടെ ആത്മാവിനെയാണ് അവിടെ അവർക്കു നേരിടേണ്ടി വരുന്നത്. ഓരോരുത്തരായി നീലിയ്ക്ക് ഇരയാകുന്നു, ഇതിനൊരു പ്രതിവിധിയായി വടക്കേടത്തു നമ്പൂതിരി എത്തുന്നതോടെ കഥ ഗതിമാറുന്നു. Malayalam horror movie collection

666 എന്ന സംഖ്യയും ഒമെനും : ഒരു സിനിമാ അനുഭവം

ഇമേജ്
1976ൽ ഇതേപേരിലിറങ്ങിയ സിനിമയുടെ റിമേക്കാണ് 2006ൽ പുറത്തിറങ്ങിയ The Omen. സാത്താൻ ബാധയേറ്റ കുട്ടിയുടെ കഥയാണ് ഒമെൻ. കഥയിങ്ങനെ ഇറ്റലിയിൽ നിലയുറപ്പിച്ച അമേരിക്കൻ നയതന്ത്രജ്ഞനായ റോബർട്ട് തോൺ (ലീവ് ഷ്രൈബർ),  അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യ കാതറിൻ (ജൂലിയ സ്റ്റൈൽസ്) തങ്ങൾക്ക് ഒരു  മകൻ ജനിച്ചതായി പറയുന്നു ആ കള്ളം മറച്ചു വയ്ക്കാൻ റോബർട്ട് അനാഥനായ ഒരു നവജാതശിശുവിനെ ദത്തെടുക്കുന്നു. ഡാമിയൻ (സീമസ് ഡേവി-ഫിറ്റ്‌സ്‌പാട്രിക്), റോബർട്ടും കാതറിനും കുട്ടിയെ വളർത്തുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റോബർട്ടിന്റെ കരിയർ ഉയരുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലെ സെന്റ് ജെയിംസ് കോടതിയിലെ ഡെപ്യൂട്ടി അംബാസഡറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.  മുൻ അംബാസഡറുടെ മരണത്തെത്തുടർന്ന് റോബർട്ട് തന്റെ സ്ഥാനം ഏറ്റെടുത്ത് ലണ്ടന് പുറത്തുള്ള ഒരു വലിയ എസ്റ്റേറ്റിൽ താമസിക്കുന്നു. എന്നിരുന്നാലും, ജന്മദിനാഘോഷത്തിൽ ഡാമിയന്റെ നാനിയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള അസ്വസ്ഥജനകമായ സംഭവങ്ങൾ ആരംഭിക്കുന്നു. ഡാമിയന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഫാദർ ബ്രെനൻ (പീറ്റ് പോസ്റ്റ്ലെത്ത്വൈറ്റ്) റോബർട്ടിനെ സമീപിക്കുന്നു....

കണ്ണാടിയുടെ മുന്നിൽ നിന്നു വിളിച്ചാൽ വരുന്ന പ്രേതം , സിനിമകളിലെ ബ്ളഡി മേരി

ഇമേജ്
ഹോസ്റ്റലുകളിലും ഒഴിഞ്ഞ വീടുകളിലും ഒത്തു കൂടി ഓജോ ബോർഡ്( ouija board) ചെയ്യൽ പലരുടെയും വിനോദമായിരുന്നു. പല ഭീകര അനുഭവങ്ങളും കേട്ടിട്ടുണ്ട്. ഇത്തരത്തിൽ യൂരോപ്യൻ സംസ്കാരത്തിൽ കൗമാരക്കാരുടെ പരീക്ഷണ പ്രേതമാണ് ബ്ളഡി മേരി.  Ooija boarding in hostels and vacant homes was a lot of fun. I have heard of many horrific experiences. Thus Bloody Mary is the experimental ghost of teenagers in European culture.  ഒരു ഇരുണ്ട മുറിയിൽ നിൽക്കുക, ഒരൊറ്റ മെഴുകുതിരി മാത്രം, നിങ്ങൾ കണ്ണാടിയിലേക്ക് നോക്കി അവളുടെ പേര് മൂന്ന് തവണ ചൊല്ലുക: ബ്ലഡി മേരി. പെട്ടെന്ന് പ്രേതം പ്രത്യക്ഷപ്പെടും. നിങ്ങളുടെ പിന്നാലെ വരുമെന്ന് പറയുന്നു. ഇതാണ് ബ്ളഡി മേരി. Stand in a dark room, with only one candle, you look in the mirror and say her name three times: Bloody Mary. Suddenly the ghost appears. Says he will come after you. This is Bloody Mary.  എന്താണ് യഥാർഥ കഥ ഹെൻ‌ട്രി എട്ടാമന്റെയും ആദ്യത്തെ ഭാര്യ അരഗോണിലെ കാതറിൻറെയും ഏകജാതയായ കുട്ടിയായിരുന്നു അവൾ- മേരി , 1516 ഫെബ്രുവരി 18 ന് ഇംഗ്ലണ്ടിലെ ഗ്രീൻ‌വിച്ച്, പ്ലാസെൻഷ്...

ഡി– മൊണ്ടെയുടെ കോളനി, ഭയപ്പെടുത്തുന്ന ആ സ്ഥലം– സിനിമാ റിവ്യൂ

ഇമേജ്
ചെന്നൈയിൽ ഹോണ്ടട് എന്നു പേരു കേട്ട സ്ഥലമാണ് Demonte Colony. പത്തൊമ്പതാം നൂറ്റാണ്ടിൽ പോർച്ചുഗലിൽ നിന്നെത്തി ചെന്നൈയിൽ താമസമാക്കിയ ലോർഡ് ജോൺ ഡി മോണ്ടെ പേരാണ് കോളനിക്ക്. സ്ക്രീസോഫ്രീനിയ ബാധിച്ചു ഭാര്യയും അജ്ഞാത കാരണങ്ങളാല്‍ മകനും മരിച്ചു.  അതിൽപിന്നെയാണത്രെ അവിടെ വിചിത്ര സംഭവങ്ങൾ‌ അരങ്ങേറാൻ തുടങ്ങിയത് ഇത് വാമൊഴി കഥ, എന്നാൽ ചിത്രത്തിലേക്കു വന്നാൽ ആർ അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2015 ലെ ഇന്ത്യൻ തമിഴ് ഭാഷാ ഹൊറർ ത്രില്ലർ ചിത്രമാണ് ഡെമോണ്ടെ കോളനി. ചിത്രത്തിൽ അരുൾനിഥി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.   രാഘവൻ, സാജിത്, വിമൽ, ശ്രീനിവാസൻ "ശ്രീനി" എന്നിവരാണ് നാല് സുഹൃത്തുക്കൾ. ഡി മോണ്ടെ കോളനിയിലെ തകർന്നുകിടക്കുന്ന ഒരു മാളിക സന്ദർശിക്കാൻ അവർ തീരുമാനിക്കുന്നു, ഇത് പ്രേത ബാധിതമാണെന്ന് അഭ്യൂഹമുണ്ട്. വിചിത്ര അനുഭവങ്ങളുണ്ടാകുമെങ്കിലും അവർ പുറത്തു കടക്കുന്നു.   അടുത്ത ദിവസം, നാലുപേരും ഒരു ജ്യോതിഷിയുടെ അടുത്തേക്ക് പോകുന്നു. അവരിൽ മൂന്നുപേർക്ക് അവരുടെ തള്ളവിരലുകളും അവരുടെ ഭാവി പ്രവചനങ്ങളും പൂർത്തിയായി. അതേസമയം, അനുബന്ധ സാമഗ്രികൾ ഇല്ലാത്തതിനാൽ ജ്യോതിഷിയോട് തന...

പ്രതികാര ദാഹിയായ പാവ, അനബെല്ലേ...,Annabelle –film–story

ഇമേജ്
  രാത്രി ജീവൻ‌ വച്ചിറങ്ങി ആളുകളെ വാളുകൊണ്ടു കുത്തി കൊലപ്പെടുത്തുന്ന പ്രതിമ, സൂപ്പർതാരം നസീർ അഭിനയിച്ച ചിത്രമാണ്. ആ ചിത്രത്തിലെ പ്രതിമ പലരെയും ഭയപ്പെടുത്തിയിരുന്നു. പുതിയ കാലഘട്ടത്തിൽ .  2014ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൊറർ ചിത്രമാണ് അനബെല്ലേ... .കൺ‌ജുറിംഗ് യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ചിത്രമാണിത്. എഡ്, ലോറൻ വാറൻ എന്നിവർ പറഞ്ഞ അന്നബെൽ എന്ന പാവയുടെ കഥയാണ് ചിത്രത്തിന്റെ പ്രചോദനം. കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ, ജോൺ ഫോം എന്ന ഡോക്ടർ തന്റെ പ്രതിശ്രുത വധു  മിയയ്ക്ക് ഒരു വിന്റേജ് പോർസലൈൻ പാവ സമ്മാനിക്കുന്നു, അവരുടെ മകളുടെപാവകളുടെ ശേഖരത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സമ്മാനമായി. ആ രാത്രിയിൽ,  ആക്രമണത്തിനിടെ അയൽവാസികളായ ഹിഗ്ഗിൻസ് ദമ്പതികൾ കൊല ചെയ്യപ്പെടും. മിയ പോലീസിനെ വിളിക്കുമ്പോൾ അവളെയും ജോണിനെയും ഹിഗ്ഗിൻസ് കൊലയാളികൾ ആക്രമിക്കുന്നു പോലീസ് വന്ന് ഒരു കൊലയാളിയെ വെടിവച്ചു കൊന്നു, മറ്റൊരാൾ പാവയെ പിടിച്ചുകൊണ്ടു ആത്മഹത്യ ചെയ്യുന്നു. ഹിഗ്ഗിസിന്റെ വേർപിരിഞ്ഞ മകളായ അന്നബെല്ലും അവളുടെ അജ്ഞാതനായ കാമുകനുമാണ് കൊലയാളികളെന്നു തിരിച്ചറിയുന്നു. ആക്രമണത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ,  അ...

ആകാശഗംഗ- വിനയൻ - മലയാളചലച്ചിത്രം

ഇമേജ്
1999-ൽ പുറത്തിറങ്ങിയ ഭയാനക മലയാളചലച്ചിത്രമാണ് ആകാശഗംഗ.വിനയൻ സംവിധാനം,ബെന്നി പി. നായരമ്പലമാണ് തിരക്കഥ രചിച്ചത്. കഥാ വർഷങ്ങൾക്കുമുമ്പ്, മാണിക്യശ്ശേരി കുടുംബത്തിലെ അംഗമായ ദേവൻ (മധുപാൽ) ഗംഗ (മയൂരി) എന്ന പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് അറിയുമ്പോൾ ദേവാന്റെ പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്നു. ജീവനോടെ ചുട്ടെരിക്കപ്പെട്ട ഗർഭിണിയായ ഗംഗ ( മയൂരി ) യക്ഷിയായി പരിണമിച്ച് സംഹാരം ആരംഭിക്കുന്നു. മേൽപ്പാടൻ മന്ത്രവാദി  ഗംഗയെ കാഞ്ഞിരത്തിൽ ആണി തറച്ച് ബന്ധിച്ചുവെങ്കിലും, യക്ഷിയുടെ ശാപത്തിൽ നിന്നും രക്ഷപെടാനായി മാണിക്യശ്ശേരിയിലെ പുരുഷന്മാർ ബ്രഹ്മചാരികളായി തുടരുകയാണ്.  വർഷങ്ങൾക്കു ശേഷം ഡെയ്സ ) എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ(ആണി ഊരി) യക്ഷിയെ സ്വതന്ത്രയാക്കുന്നു, തുടർന്ന് അവളിൽ യക്ഷി ആവേശിക്കപ്പെടുകയും ഡെയ്സി, മായ എന്ന പേരിൽ പുതുതലമുറയിലെ ഉണ്ണിയുടെ (റിയാസ്) ഭാര്യയായി  മാണിക്യശ്ശേരി കുടുംബത്തിലെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം

Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം

ഇമേജ്
Haunting in Connecticut– കണക്ടികട്ടിലെ പ്രേതബാധ– സിനിമ ചുരുക്കം 1987-ൽ ആണ് കഥ നടക്കുന്നത്. സാറാ കാമ്പ്‌ബെൽ (വിർജീനിയ മാഡ്‌സെൻ) മകൻ മാറ്റിനെ (കെയ്‌ൽ ഗാൽനർ) ക്യാൻസർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നു. സാറയും ഭർത്താവ് പീറ്ററും( (മാർട്ടിൻ ഡൊനോവൻ) ആശുപത്രിയോട് ചേർന്ന് ഒരു വാടക വീട് കണ്ടെത്തുന്നതിനെക്കുറിച്ച്ആലോചിക്കുന്നു. ആശുപത്രിയിലേക്കുള്ള മറ്റൊരു യാത്രയിൽ, ഒരു വലിയ വീടിന് മുന്നിൽ ഒരാൾ “വാടകയ്‌ക്ക്” അടയാളം ഇടുന്നത് സാറ കാണുന്നു. ഉടൻ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ ആദ്യ മാസം വാടകം സൗജന്യമെന്ന് വീട്ടുടമ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അടുത്ത ദിവസം, പീറ്റർ മാറ്റിന്റെ സഹോദരൻ ബില്ലി (ടൈ വുഡ്), കസിൻ‌മാരായ വെൻ‌ഡി (അമണ്ട ക്രൂ), മേരി എന്നിവരോടൊപ്പം എത്തി, അവർ മുറികൾ തിരഞ്ഞെടുക്കുന്നു. മാറ്റ് ബേസ്മെൻറ് തിരഞ്ഞെടുക്കുന്നു, അവിടെ ഒരു നിഗൂഢ വാതിൽ ഉണ്ട്. അതിലൂടെ ചെല്ലുമ്പോൾ അവിടെ വിചിത്രമായ കാഴ്ചകൾ കാണുന്നു അടുത്ത ദിവസം, ആ വീട് ഒരു ശവസംസ്ക്കാര ഭവനമായിരുന്നെന്ന് മനസ്സിലാക്കുന്നു; നിഗുഢമായ വാതിലിനു പിന്നിലുള്ള മുറി ഒരു മോർച്ചറിയായിരുന്നു. മാറ്റ് മറ്റൊരു രോഗിയായ റെവറന്റ് ...

ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ– Dracula– Bram Stoker-part6-malayalam

ഇമേജ്
"ഞാൻ ഡ്രാക്കുളയാണ്, മിസ്റ്റർ ഹാർക്കർ, എന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അകത്തേക്ക് വരൂ, രാത്രിയിലെ കാറ്റിന് നല്ല  തണുപ്പാണ്, നിങ്ങൾ ഭക്ഷണം കഴിച്ച് വിശ്രമിക്കേണ്ടതുണ്ട്" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ചുമരിൽ ഒരു ബ്രാക്കറ്റിൽ വിളക്ക് ഇട്ടു, പുറത്തേക്കിറങ്ങി, എന്റെ ലഗേജ് എടുത്തു. ഞാൻ  തടയുന്നതിനുമുമ്പ് അദ്ദേഹം അത് കൊണ്ടുപോയി. ഞാൻ പ്രതിഷേധിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല.  "അല്ല, സർ, നിങ്ങൾ എന്റെ അതിഥിയാണ്. വൈകി, എന്റെ ആളുകൾ ലഭ്യമല്ല. നിങ്ങളെ സഹായിക്കേണ്ടത് എന്റെ കടമയാണ് ഒരു വലിയ ഗോവണിപ്പടി, മറ്റൊരു വലിയ പാത അവസാനം അദ്ദേഹം ഒരു കനത്ത വാതിൽ തുറന്നു. നല്ല വെളിച്ചമുള്ള ഒരു മുറിക്കുള്ളിൽ അത്താഴത്തിനായി ഒരു മേശ ഒരുക്കിയിരിക്കുന്നു, വശത്തു തയ്യാറാക്കിയ നെരിപ്പോടിൽ കനലുകൾ എരിയുന്നു. കൗണ്ട്, എന്റെ ബാഗുകൾ താഴെയിട്ട്, വാതിൽ അടച്ച്, മുറി മുറിച്ചുകടന്ന്, മറ്റൊരു വാതിൽ തുറന്നു,  വിളക്ക് കത്തിച്ച ഒരു ചെറിയ അഷ്ടഭുജാകൃതിയിലുള്ള മുറിയിലേക്ക് നയിച്ചു, ഒരു തരത്തിലുള്ള ജാലകവുമില്ലാത്ത ഇതിലൂടെ കടന്ന് അയാൾ മറ്റൊരു വാതിൽ തുറന്നു എന്നെ പ്രവേശിക്കാൻ പ...